ദർസ് 58 : യുക്തി ഉപയോഗിച്ചും പ്രവര്‍ത്തിക്കേണ്ടതാണ്.

നാം യുക്തി ഉപയോഗിച്ചും പ്രവര്‍ത്തിക്കേണ്ടതാണ്. എന്തെന്നാല്‍, മനുഷ്യന്‍ യുക്തി കാരണമാണ് ബാധ്യതയുള്ളവനായിത്തീരുന്നത്. യുക്തിവിരുദ്ധമായ സംഗതികള്‍ വിശ്വസിക്കാന്‍ ആരും തന്നെ നിര്‍ബന്ധിക്കപ്പെടാവതല്ല. ശരീഅത്തിന്‍റെ ഒരു കല്പനയും മനുഷ്യന്‍റെ കഴിവിനും ശക്തിക്കും അതീതമായി നല്കപ്പെട്ടിട്ടില്ല. “ലാ യുകല്ലിഫുല്ലാഹു നഫ്സന്‍ ഇല്ലാ വുസ്അഹാ.” അല്ലാഹുവിന്‍റെ കല്പനകള്‍…

Continue Readingദർസ് 58 : യുക്തി ഉപയോഗിച്ചും പ്രവര്‍ത്തിക്കേണ്ടതാണ്.

ദർസ് 57 : അതിർത്തിയിൽ കുതിരകളെ കെട്ടുക എന്നതിന്റെ വിവക്ഷ.

“വ മിന്‍ റിബാത്വില്‍ ഖൈലി…..വ അദുവ്വുക്കും (അന്‍ഫാല്‍:61) യാ അയ്യുഹല്ലദീന ആമനൂ….വറാബിത്വൂ.” (ആലുമ്രാന്‍ 201) 'അതിര്‍ത്തിയില്‍ കുതിരയെ കെട്ടി നിര്‍ത്തുക; ദൈവത്തിന്‍റെയും നിങ്ങളുടെയും ശത്രുക്കള്‍ നിങ്ങളുടെ ഈ തയാറെടുപ്പിനെയും കഴിവിനെയും ചൊല്ലി ഭന്നുകൊണ്ടിരിക്കുന്നതിനുവേണ്ടി. വിശ്വാസികളേ, സഹനം കൈകൊള്ളുകയും ക്ഷമകാണിക്കുകയും സൂക്ഷിക്കുകയും ചെയ്യുക.'…

Continue Readingദർസ് 57 : അതിർത്തിയിൽ കുതിരകളെ കെട്ടുക എന്നതിന്റെ വിവക്ഷ.

ദർസ് 56 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (4)

ഒരുവന്‍ എത്രമാത്രം സാമീപ്യം കരസ്ഥമാക്കുന്നുവോ അത്രമാത്രം വിചാരണവിധേയനാവുമെന്ന് നാം ആവര്‍ത്തിച്ചു പറഞ്ഞു കഴിഞ്ഞതാണ്. അഹ്‌ലെ ബൈത്ത് കൂടുതല്‍ കണക്കെടുപ്പിനു വിധേയരാകുന്നവരാണ്. അകലെയുള്ളവര്‍ ചോദ്യം ചെയ്യപ്പെടുന്നവരല്ല; എന്നാല്‍ നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നവരാകുന്നു. നിങ്ങളില്‍ അവരെക്കാള്‍ വിശ്വാസാധിക്യമില്ലെങ്കില്‍ നിങ്ങളും അവരും തമ്മില്‍ എന്താണ് വ്യത്യാസം?…

Continue Readingദർസ് 56 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (4)

ദർസ് 55 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (3)

തിരിച്ചറിവിന്‍റെ ആഭരണം ചാർത്തി അണിഞ്ഞൊരുങ്ങിയ സഹോദരങ്ങളേ, ഊഹത്തെ മൊഴിചൊല്ലിയവരേ, നന്ദിയുടെ ഉടമസ്ഥനായ നാഥനോട് നന്ദികാണിക്കുക. നിശ്ചയമായും നിങ്ങൾ സത്യത്തെ തിരിച്ചറിയുകയും സമാധാനത്തിന്‍റെ പന്തലിൽ അഭയം പ്രാപിക്കുകയും വർത്തമാനകാലത്തെ മക്കളുടെ മുമ്പിൽ എനിക്കുവേണ്ടി സാക്ഷിപറയുകയും ചെയ്തിരിക്കുന്നു. നിങ്ങൾ എന്‍റെ ദൃഷ്ടാന്തങ്ങൾ കണ്ടവരല്ലേ? ദൃഷ്ടാന്തം…

Continue Readingദർസ് 55 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (3)

ദർസ് 54 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (2)

വെളുവെളാ വെളുത്ത വെള്ളിപോലെ നിങ്ങൾ നിങ്ങളുടെ ആത്മാവിനെ ശുദ്ധമാക്കുക. അഴുക്കും പോറലുമേൽക്കാതെ അതു പരിശുദ്ധമായിത്തീരട്ടെ. അതിനെ ശുദ്ധീകരിച്ചവൻ വിജയിച്ചു. അത് അശുദ്ധമാക്കിയവൻ പരാജയമടഞ്ഞു. ശുദ്ധീകരണം നടത്താതെ കേവലം ബയ്അത്തിന്‍റെ മേൽ ചാരിയിരിക്കേണ്ട. പ്രകൃതിയുടെ ഉത്തമസഹായമില്ലാതെ ചൊട്ടയിലേ പഴുക്കുന്നവരല്ല നിങ്ങൾ. ശരിയായ ഉൾക്കാഴ്ച…

Continue Readingദർസ് 54 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (2)

ദർസ് 53 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (1)

സഹോദരങ്ങളേ, ഭക്തിപൂർവകമായ സൽകർമത്തിലൂടെയല്ലാതെ ഈമാൻ സ്ഥായിയായി വളരുകയില്ല. അറിഞ്ഞുകൊണ്ട് അതുപേക്ഷിക്കുന്നവൻ 'ഹള്റത്തുൽ കിബ്‌രിയാഅ്' ന്‍റെയടുക്കൽ ഒരു ഈമാനുമില്ലാത്തവനാണ്. സഹോദരങ്ങളേ, നിങ്ങൾ ഭയഭക്തിയോടുകൂടി സൽകർമങ്ങളിൽ മുന്നോട്ട് കുതിക്കുവിൻ. മരണം ആസന്നമാകുന്നതിനു മുമ്പേ ദുഷ്കർമങ്ങളുപേക്ഷിച്ചുകൊള്ളുക. ദുനിയാവിന്‍റെ പച്ചനിറവും അലങ്കാരവും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഈ കൊച്ചുവീടിന്‍റെ…

Continue Readingദർസ് 53 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (1)

ദർസ് 52 : ഈദുകളേക്കാൾ മികച്ച സുദിനം

എല്ലാ സുഹൃത്തുക്കളും ഓർത്തുകൊള്ളുവിൻ, അല്ലാഹു ഇസ്‌ലാമിൽ വളരെ ആഹ്ലാദകരമായ സുദിനങ്ങളായി ഗണിക്കപ്പെടുന്ന ദിവസങ്ങൾ നിർണ്ണയിച്ചിട്ടുണ്ട്. അവയിൽ അല്ലാഹു അത്ഭുതകരമായ ബർക്കത്തുകളും വെച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒന്ന് 'ജുമുഅഃ' ദിവസമാകുന്നു. ഈ ദിവസവും അത്യധികം അനുഗ്രഹീതമാണ്. ആദമിനെ ദൈവം സൃഷ്ടിച്ചത് ഈ ദിനത്തിലാണെന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇതേ…

Continue Readingദർസ് 52 : ഈദുകളേക്കാൾ മികച്ച സുദിനം

ദർസ് 51 : വാദം മാത്രം പോര സംസ്കരണം അനിവാര്യം

നമ്മുടെ ജമാഅത്ത് കേവലം വാദങ്ങളിൽ നിലകൊള്ളാതിരിക്കേണ്ടതാണ്. ബൈഅത് ചെയ്തതിൽ അഹങ്കരിക്കരുത്. തങ്ങളുടെ അവസ്ഥകളും നിലകളും ശരിയാക്കുകയും തങ്ങളിൽ സംസ്കരണം വരുത്തുകയും ചെയ്യേണ്ടത് അവരുടെ ബാധ്യതയാണ്. സംസ്കരണം വരുത്താതിരിക്കുകയും തഖ്‌വയും പരിശുദ്ധിയും കൈമുതലാക്കാതിരിക്കുകയും ചെയ്യുന്നവനാരോ അവൻ ഈ പ്രസ്ഥാനത്തിന്റെ അപകീർത്തിയാഗ്രഹിക്കുന്ന ഒരു ശത്രുവിനെ…

Continue Readingദർസ് 51 : വാദം മാത്രം പോര സംസ്കരണം അനിവാര്യം

ദർസ് 50 : ഇസ്തിഗ്ഫാറും പശ്ചാത്താപവും

ചിലർക്ക് പാപത്തെ സംബന്ധിച്ച് ബോധമുണ്ടായിരിക്കുമെങ്കിൽ മറ്റുചിലർക്ക് പാപത്തെ കുറിച്ച് ജ്ഞാനം തന്നെയില്ല. അതുകൊണ്ടാണ് അല്ലാഹു തആല എന്നന്നേക്കുമായി 'ഇസ്തിഗ്ഫാർ' എന്ന സഹായാർത്ഥന നിർബന്ധമാക്കിയിരിക്കുന്നത്. അതായത് മനുഷ്യൻ എല്ലാ പാപങ്ങൾക്ക് വേണ്ടിയും - അതു പ്രത്യക്ഷമോ പരോക്ഷമോ ആകട്ടെ, അതിനെ സംബന്ധിച്ച് ജ്ഞാനമുണ്ടെങ്കിലും…

Continue Readingദർസ് 50 : ഇസ്തിഗ്ഫാറും പശ്ചാത്താപവും

ദർസ് 49 : തഖ്വ

തഖ്‌വ തഖ്‌വ സ്വീകരിച്ചുകൊള്ളുക. സർവ്വവിധ കാര്യത്തിന്റേയും നാരായവേര് തഖ്‌വയാകുന്നു. അതിസൂക്ഷമായ എല്ലാ പാപസിരകളിൽനിന്നും രക്ഷപ്പെടുക എന്നതാണ് തഖ്‌വയുടെ അർത്ഥം. തെറ്റിന്റെ ശങ്കപോലുമുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ തഖ്‌വ എന്ന് വിളിക്കുന്നു. ഹൃദയത്തിന്റെ ഉദാഹരണം ഒരു വൻനദിയുടേത് പോലെയാണ്. അതിൽ നിന്നും ചെറിയ…

Continue Readingദർസ് 49 : തഖ്വ