ആദം നബി (അ) വിശുദ്ധ ഖുർആനിൽ

ഇതിന്നെതിരിൽ, ഖുർആൻ ഹസ്റത്ത് ആദാമിനെക്കുറിച്ച് പറയുന്നതാകട്ടെ, അല്ലാഹു അദ്ദേഹത്തെ ഖലീഫയും തിരഞ്ഞെടുക്കപ്പെട്ട ആളും ആയി നിശ്ചയിച്ചുവെന്നാണ്. ഖുർആനിൽ രണ്ടാം അദ്ധ്യായം 31-ാം വചനത്തിലാണ് ആദാമിനെക്കുറിച്ച് ഒന്നാമതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. അതിൽ അല്ലാഹു മലക്കുകളോട് ഇപ്രകാരം പറഞ്ഞതായി പ്രസ്താവിക്കുന്നു.

Continue Readingആദം നബി (അ) വിശുദ്ധ ഖുർആനിൽ

വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറത്തുന്നിസാഅ് ആയത്ത് 79

ഈസാ നബിയുടെ മരണം: സൂറത്തുന്നിസാഅ് ആയത്ത് 79 یۡنَ مَا تَکُوۡنُوۡا یُدۡرِکۡکُّمُ الۡمَوۡتُ وَ لَوۡ کُنۡتُمۡ فِیۡ بُرُوۡجٍ مُّشَیَّدَۃٍ ؕ പരിഭാഷ: നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങൾ സുശക്തമായി പണിതുയർത്തപ്പെട്ട കോട്ടകൾക്കുള്ളിലായാലും ശരി. (സൂറത്തുന്നിസാഅ്:…

Continue Readingവിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറത്തുന്നിസാഅ് ആയത്ത് 79

വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറ ബനീ ഇസ്റാഈൽ ആയത്ത് 94.

قُلۡ سُبۡحَانَ رَبِّیۡ ہَلۡ کُنۡتُ اِلَّا بَشَرًا رَّسُوۡلًا പരിഭാഷ: പറയുക, എന്റെ നാഥൻ പരിശുദ്ധനാണ്. ഞാൻ ഒരു ദൂതനായ മനുഷ്യൻ മാത്രമാണ്. (ബനീ ഇസ്റായീൽ: 94)

Continue Readingവിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറ ബനീ ഇസ്റാഈൽ ആയത്ത് 94.

തെറ്റിദ്ധാരണകൾ : മസീഹ് ‘ഇറങ്ങും‘ എന്നുള്ളതിന്റെ ശരിയായ ഉദ്ദേശം

വരാനുള്ള മസീഹ് കഴിഞ്ഞുപോയ മസീഹില്‍ ന്ന് വ്യത്യസ്തനായ ആളാണെന്ന് മേല്‍പറഞ്ഞ രേഖകള്‍ കൊണ്ട് സൂര്യപ്രകാശം പോലെ തെളിയുന്നുണ്ട്. എല്ലാ ഖലീഫമാരും മുസ്‌ലിംകളില്‍ നിന്നു തന്നെയുള്ളവരായിരിക്കുമെന്ന് വിശുദ്ധഖുര്‍ആന്‍ സാക്ഷി പറയുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മസീഹ് ഇതേ ഉമ്മത്തില്‍ നിന്നുള്ള ഒരു വ്യക്തിയായിരിക്കുമെന്ന് ഹദീഥ്…

Continue Readingതെറ്റിദ്ധാരണകൾ : മസീഹ് ‘ഇറങ്ങും‘ എന്നുള്ളതിന്റെ ശരിയായ ഉദ്ദേശം

ദർസ് 40 : ‘പ്രാർത്ഥന’ ഏറ്റവും അനായാസത്തോടെ സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള മാർഗ്ഗം

ഓർമ്മിച്ചുകൊൾവിൻ! സഹാനുഭൂതി മൂന്നുവിധത്തിലാകുന്നു. ഒന്ന് ശാരീരികം, രണ്ട് സാമ്പത്തികം, മൂന്നാമത്തെ സഹാനുഭൂതി ദുആയുടേതാകുന്നു. അതിൽ ആയാസമില്ലെന്നുമാത്രമല്ല ഒരു ഭൗതികശക്തിയും ഉപയോഗിക്കേണ്ടിവരുന്നില്ല. അതിന്റെ അനുഗ്രഹ ഫലങ്ങളാണെങ്കിൽ വളരെ വിശാലമായതുമാകുന്നു. കാരണം ശാരീരിക ശക്തികൂടി ഉണ്ടാകുമ്പോൾ മാത്രമാണ് മനുഷ്യന് ശാരീരികമായ സഹാനുഭൂതി പ്രകടിപ്പിക്കാൻ സാധിക്കുന്നത്.…

Continue Readingദർസ് 40 : ‘പ്രാർത്ഥന’ ഏറ്റവും അനായാസത്തോടെ സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള മാർഗ്ഗം

റസൂല്‍ തിരുമേനി(സ)യുടെ രണ്ടാം ദൗത്യം ഇമാം മഹ്ദി(അ)യിലൂടെ പൂര്‍ത്തിയാകുന്നു

സര്‍വമതങ്ങളിലും പ്രവചിക്കപ്പെട്ട പരിഷ്‌കര്‍ത്താവായിരുന്നു ഹദ്‌റത്ത് അഹ്മദ് (അ) മുസ്‌ലിംകള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, യഹൂദര്‍ക്കും, മാത്രമല്ല ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും കണ്‍ഫ്യൂഷിയസ്, സെറോസ്റ്റര്‍ മതക്കാര്‍ക്കും അവരുടെ ഗ്രന്ഥങ്ങളില്‍ യുഗാന്ത്യത്തില്‍ ആഗതനാവുമെന്നു പ്രവചിക്കപ്പെട്ട വാഗ്ദത്ത പുരുഷന്‍ ഹദ്‌റത്ത് അഹ്മദ് (അ) ആണെന്ന് ദൈവം അദ്ദേഹത്തിന് വെളിപ്പെടുത്തിക്കൊടുത്തു.

Continue Readingറസൂല്‍ തിരുമേനി(സ)യുടെ രണ്ടാം ദൗത്യം ഇമാം മഹ്ദി(അ)യിലൂടെ പൂര്‍ത്തിയാകുന്നു

ദർസ് 39 : എല്ലാ പ്രതീക്ഷയും അല്ലാഹുവിൽ വെക്കുക. മനുഷ്യരുടെ പാദസേവ ചെയ്യരുത്.

ലോകത്ത് ജനങ്ങൾ ഭരണാധികാരികളിൽനിന്നോ മറ്റുള്ളവരിൽനിന്നോ എന്തെങ്കിലും തരത്തിലുള്ള പ്രയോജനം കരസ്ഥമാക്കാനുള്ള ഉദ്ദേശ്യത്തിൽ തങ്ങൾക്ക് ഒരുറപ്പുമില്ലാത്ത പ്രതീക്ഷയോടെ അവരെ പ്രീതിപ്പെടുത്താൻ എന്തെല്ലാം പാദസേവയാണ് ചെയ്യുന്നത്. ഏതുവരെയെന്നാൽ (അവരുടെ) കീഴ് ജോലിക്കാരെയും സേവകരെയും കൂടി സന്തോഷിപ്പിക്കേണ്ടിവരുന്നു. എന്നാൽ, ആ ഭരണാധികാരി സന്തോഷവാനും സംപ്രീതനും ആയിത്തീർന്നാൽ…

Continue Readingദർസ് 39 : എല്ലാ പ്രതീക്ഷയും അല്ലാഹുവിൽ വെക്കുക. മനുഷ്യരുടെ പാദസേവ ചെയ്യരുത്.

ദർസ് 38 : വിഷയങ്ങൾ : – ബന്ധം സ്ഥാപിച്ചതിൽ അഹങ്കരിക്കരുത്. & യാചകരെ വിരട്ടരുത്.

ഞാൻ സത്യമായും പറയുന്നു, ഇത് അല്ലാഹു സൗഭാഗ്യവാന്മാർക്കായി ഉണ്ടാക്കിയ ഒരു സംരഭമാകുന്നു. ഇതിൽ നിന്നും ഫലമെടുക്കുന്നവരാണ് അനുഗ്രഹീതർ. ഞാനുമായി ബന്ധം സ്ഥാപിച്ചവർ തങ്ങൾക്ക് ലഭിക്കേണ്ടതൊക്കെ ലഭിച്ചുകഴിഞ്ഞെന്ന് കരുതി ഒരിക്കലുമൊരിക്കലും അഹങ്കരിക്കരുത്. കടുത്ത എതിർപ്പുകളും നിന്ദ്യതയും മുഖേന അല്ലാഹുവിനെ അരിഷം കൊള്ളിച്ച ആ…

Continue Readingദർസ് 38 : വിഷയങ്ങൾ : – ബന്ധം സ്ഥാപിച്ചതിൽ അഹങ്കരിക്കരുത്. & യാചകരെ വിരട്ടരുത്.

ദർസ് 37 : തഖ്‌വ.

തഖ്‌വയുള്ളവരുമേൽ എന്നും അല്ലാഹുവിന്റെ ഒരു തേജസ്സ് ഉണ്ടായിരിക്കുന്നതാണ്. അവർ ദൈവിക തണലിൽ കഴിയുന്നവരാകുന്നു. എന്നാൽ തികച്ചും നിഷ്കളങ്കമായ തഖ്‌വയായിരിക്കണം അത്. സാത്താനികമായ യാതൊരു പങ്കും അതിൽ കടന്നുകൂടരുത്. പങ്കുചേർക്കുന്നത് അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ശകലം പങ്ക് ശൈത്താന്റെതായാൽ അത് പൂർണ്ണമായും ശൈത്താന്റെതായിത്തീർന്നു…

Continue Readingദർസ് 37 : തഖ്‌വ.

ദർസ് 36 : അഹങ്കാരവും ദുഷിച്ച ബന്ധങ്ങളും തകർത്തുകളയുക.

لَوْ أَنزَلْنَا هَـٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّـهِ ۚ (അൽ-ഹശർ 22) ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ഹദ്റത്ത് അഖ്ദസ്(അ) അരുളുന്നു; ഇതിന്റെ ഒരു വ്യാഖ്യാനം വിശുദ്ധഖുർആന്റെ (ബാഹ്യ) സ്വാധീന ശക്തിയാണ്. അത് പർവ്വതത്തിൽ…

Continue Readingദർസ് 36 : അഹങ്കാരവും ദുഷിച്ച ബന്ധങ്ങളും തകർത്തുകളയുക.