ദർസ് 42 : ഇസ്തിഗ്ഫാർ

وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى ("നിങ്ങളുടെ നാഥനോട് പാപമോചനത്തിനായി അർത്ഥിക്കുകയും അവങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക.  (എങ്കില്‍) ഐഹിക സുഖങ്ങളിൽനിന്ന് നല്ല വിഭവങ്ങൾ നിർണ്ണിത കാലം വരെ അവൻ നിങ്ങൾക്ക്…

Continue Readingദർസ് 42 : ഇസ്തിഗ്ഫാർ

ദർസ് 41 : ജമാഅത്തിലെ സഹവർത്തിത്വവും സൗഹാർദവും

ജമാഅത്ത് അംഗങ്ങളുടെ പരസ്പര സഹവർത്തിത്വത്തിന്റെയും സ്നേഹത്തിന്റെയും വിഷയം ഞാൻ മുമ്പും പലതവണ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതായത്, നിങ്ങൾ അന്യോന്യം ഒത്തൊരുമയോടെ വർത്തിക്കുകയും കൂടിച്ചേരുകയും ചെയ്യേണ്ടതാണ്. അല്ലാഹു മുസ്‌ലിംകൾക്ക് ഒറ്റക്കെട്ടായി നിൽക്കാനുള്ള പാഠമാണ് നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം ശക്തി ചോർന്നുപോകുന്നതാണ്. നമസ്കാരത്തിൽ ഒരാൾ മറ്റൊരാളുമായി ചേർന്നുനിൽക്കാൻ…

Continue Readingദർസ് 41 : ജമാഅത്തിലെ സഹവർത്തിത്വവും സൗഹാർദവും

ദർസ് 40 : ‘പ്രാർത്ഥന’ ഏറ്റവും അനായാസത്തോടെ സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള മാർഗ്ഗം

ഓർമ്മിച്ചുകൊൾവിൻ! സഹാനുഭൂതി മൂന്നുവിധത്തിലാകുന്നു. ഒന്ന് ശാരീരികം, രണ്ട് സാമ്പത്തികം, മൂന്നാമത്തെ സഹാനുഭൂതി ദുആയുടേതാകുന്നു. അതിൽ ആയാസമില്ലെന്നുമാത്രമല്ല ഒരു ഭൗതികശക്തിയും ഉപയോഗിക്കേണ്ടിവരുന്നില്ല. അതിന്റെ അനുഗ്രഹ ഫലങ്ങളാണെങ്കിൽ വളരെ വിശാലമായതുമാകുന്നു. കാരണം ശാരീരിക ശക്തികൂടി ഉണ്ടാകുമ്പോൾ മാത്രമാണ് മനുഷ്യന് ശാരീരികമായ സഹാനുഭൂതി പ്രകടിപ്പിക്കാൻ സാധിക്കുന്നത്.…

Continue Readingദർസ് 40 : ‘പ്രാർത്ഥന’ ഏറ്റവും അനായാസത്തോടെ സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള മാർഗ്ഗം

ദർസ് 39 : എല്ലാ പ്രതീക്ഷയും അല്ലാഹുവിൽ വെക്കുക. മനുഷ്യരുടെ പാദസേവ ചെയ്യരുത്.

ലോകത്ത് ജനങ്ങൾ ഭരണാധികാരികളിൽനിന്നോ മറ്റുള്ളവരിൽനിന്നോ എന്തെങ്കിലും തരത്തിലുള്ള പ്രയോജനം കരസ്ഥമാക്കാനുള്ള ഉദ്ദേശ്യത്തിൽ തങ്ങൾക്ക് ഒരുറപ്പുമില്ലാത്ത പ്രതീക്ഷയോടെ അവരെ പ്രീതിപ്പെടുത്താൻ എന്തെല്ലാം പാദസേവയാണ് ചെയ്യുന്നത്. ഏതുവരെയെന്നാൽ (അവരുടെ) കീഴ് ജോലിക്കാരെയും സേവകരെയും കൂടി സന്തോഷിപ്പിക്കേണ്ടിവരുന്നു. എന്നാൽ, ആ ഭരണാധികാരി സന്തോഷവാനും സംപ്രീതനും ആയിത്തീർന്നാൽ…

Continue Readingദർസ് 39 : എല്ലാ പ്രതീക്ഷയും അല്ലാഹുവിൽ വെക്കുക. മനുഷ്യരുടെ പാദസേവ ചെയ്യരുത്.

ദർസ് 38 : വിഷയങ്ങൾ : – ബന്ധം സ്ഥാപിച്ചതിൽ അഹങ്കരിക്കരുത്. & യാചകരെ വിരട്ടരുത്.

ഞാൻ സത്യമായും പറയുന്നു, ഇത് അല്ലാഹു സൗഭാഗ്യവാന്മാർക്കായി ഉണ്ടാക്കിയ ഒരു സംരഭമാകുന്നു. ഇതിൽ നിന്നും ഫലമെടുക്കുന്നവരാണ് അനുഗ്രഹീതർ. ഞാനുമായി ബന്ധം സ്ഥാപിച്ചവർ തങ്ങൾക്ക് ലഭിക്കേണ്ടതൊക്കെ ലഭിച്ചുകഴിഞ്ഞെന്ന് കരുതി ഒരിക്കലുമൊരിക്കലും അഹങ്കരിക്കരുത്. കടുത്ത എതിർപ്പുകളും നിന്ദ്യതയും മുഖേന അല്ലാഹുവിനെ അരിഷം കൊള്ളിച്ച ആ…

Continue Readingദർസ് 38 : വിഷയങ്ങൾ : – ബന്ധം സ്ഥാപിച്ചതിൽ അഹങ്കരിക്കരുത്. & യാചകരെ വിരട്ടരുത്.

ദർസ് 37 : തഖ്‌വ.

തഖ്‌വയുള്ളവരുമേൽ എന്നും അല്ലാഹുവിന്റെ ഒരു തേജസ്സ് ഉണ്ടായിരിക്കുന്നതാണ്. അവർ ദൈവിക തണലിൽ കഴിയുന്നവരാകുന്നു. എന്നാൽ തികച്ചും നിഷ്കളങ്കമായ തഖ്‌വയായിരിക്കണം അത്. സാത്താനികമായ യാതൊരു പങ്കും അതിൽ കടന്നുകൂടരുത്. പങ്കുചേർക്കുന്നത് അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ശകലം പങ്ക് ശൈത്താന്റെതായാൽ അത് പൂർണ്ണമായും ശൈത്താന്റെതായിത്തീർന്നു…

Continue Readingദർസ് 37 : തഖ്‌വ.

ദർസ് 36 : അഹങ്കാരവും ദുഷിച്ച ബന്ധങ്ങളും തകർത്തുകളയുക.

لَوْ أَنزَلْنَا هَـٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّـهِ ۚ (അൽ-ഹശർ 22) ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ഹദ്റത്ത് അഖ്ദസ്(അ) അരുളുന്നു; ഇതിന്റെ ഒരു വ്യാഖ്യാനം വിശുദ്ധഖുർആന്റെ (ബാഹ്യ) സ്വാധീന ശക്തിയാണ്. അത് പർവ്വതത്തിൽ…

Continue Readingദർസ് 36 : അഹങ്കാരവും ദുഷിച്ച ബന്ധങ്ങളും തകർത്തുകളയുക.

ദർസ് 35 : പലിശയിടപാട് (ഭാഗം 2)

വർദ്ധിച്ചുകൊണ്ടേയിരിക്കുന്നതരം പലിശക്ക് കടമെടുക്കേണ്ട ഗതി വരാതിരിക്കാൻ തന്റെ ഉപജീവന രീതികളിൽ ആദ്യം തൊട്ടേ മനുഷ്യൻ മിതവ്യയം ശീലമാക്കേണ്ടതാണ്. ഇന്നലെ ഒരാളുടെ കത്ത് വന്നിരിന്നു, ഇതുവരെ ആയിരം രൂപ കൊടുത്തുകഴിഞ്ഞു; ഇനി അഞ്ഞുറ് കൂടി കൊടുക്കാനുണ്ടത്രെ! (അക്കാലത്ത് അത് വളരെ വലിയ തുകയാണ്) പിന്നെയുള്ള…

Continue Readingദർസ് 35 : പലിശയിടപാട് (ഭാഗം 2)

ദർസ് 34 : പലിശയിടപാട് (ഭാഗം 1)

തനിക്ക് ഭാരിച്ച കടബാധ്യതയുണ്ടെന്നും തനിക്ക് വേണ്ടി ദുആ ചെയ്യണമെന്നും ഒരാൾ ഹദ്റത്ത് മസീഹ് മൗഊദ്(അ) നോട് അഭ്യത്ഥിച്ചു. അപ്പോൾ അവിടുന്ന് അരുൾ ചെയ്തു: 'പശ്ചാത്തപിക്കുകയും ഇസ്തിഗ്ഫാർ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുക. എന്തെന്നാൽ പാപപ്പൊറുതി തേടിക്കൊണ്ടിരിക്കുന്നവന്റെ ധനത്തിൽ സമൃദ്ധി നൽകുന്നതാണെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാകുന്നു.' അവിടുന്ന്…

Continue Readingദർസ് 34 : പലിശയിടപാട് (ഭാഗം 1)

ദർസ് 33 : നമസ്കാരത്തിന്റെ രീതി

നമസ്കാരത്തിൽ മാതൃഭാഷയിലും ദുആ ചെയ്യേണ്ടതാണ്. കാരണം സ്വന്തം ഭാഷയിൽ പ്രാർത്ഥിക്കുമ്പോഴാണ് പ്രാർത്ഥനയിൽ പൂർണ്ണ ഉത്സാഹം സംജാതമാകുന്നത്. സൂറഃ ഫാതിഹ അല്ലാഹുവിന്റെ കലാമാണ്. അത് അതുപോലത്തന്നെ അറബിഭാഷയിൽ ചൊല്ലുക. തുടർന്ന് ചൊല്ലുന്ന വിശുദ്ധ ഖുർആനിലെ ഭാഗവും ശേഷമുള്ള സുന്നത്തായ ദുആകളും തസ്ബീഹുകളും അറബിയിൽ…

Continue Readingദർസ് 33 : നമസ്കാരത്തിന്റെ രീതി