വാഗ്ദത്ത മസീഹിന്റെ രൂപലക്ഷണം

رَأَيْتُ عِيسَى وَمُوسَى وَإِبْرَاهِيمَ، فَأَمَّا عِيسَى فَأَحْمَرُ جَعْدٌ عَرِيضُ الصَّدْرِ، وَأَمَّا مُوسَى فَآدَمُ جَسِيمٌ سَبْطٌ كَأَنَّهُ مِنْ رِجَالِ الزُّطِّ ഞാൻ ഈസാ, മൂസാ എന്നീ നബിമാരെ (മിഅ്റാജിന്റെ ദർശനത്തിൽ) കണ്ടു, ഈസായുടെ നിറം ചുവപ്പായിരുന്നു.…

Continue Readingവാഗ്ദത്ത മസീഹിന്റെ രൂപലക്ഷണം

ദർസ് 20 : “പ്രകടനപരതയിൽനിന്ന് രക്ഷപ്പെടുക“

പരോക്ഷമായ നിലയിൽ അല്ലാഹുവുമായി രഞ്ജിപ്പിലെത്തുന്നവനാരോ അവന്ന് അല്ലാഹു അന്തസ്സ് നൽകുന്നു. നിങ്ങൾ പരോക്ഷമായി അല്ലാഹുവിന് വേണ്ടി ചെയ്യുന്ന പ്രവൃത്തികൾ എക്കാലവും ഗോപ്യമായിത്തന്നെ ഇരിക്കുമെന്ന് ധരിക്കേണ്ട. ‘റിയാ’ (അഥവാ  പരപ്രശംസാമോഹം അല്ലെങ്കിൽ പ്രകടനപരത) യെക്കേൾ ഭീമമായ സൽക്കർമ്മങ്ങളുടെ ശത്രു വേറെയില്ല. ഇത് ഉള്ളവരുടെ ഹൃദയത്തിൽ…

Continue Readingദർസ് 20 : “പ്രകടനപരതയിൽനിന്ന് രക്ഷപ്പെടുക“

ദർസ് 19 : “അല്ലാഹുവിൽ ദുർഭാവന ഒരിക്കലും വെക്കരുത്“

കർപൂര സത്തിന്റെ പാനീയം കുടിക്കുന്ന അവസ്ഥയായിരുന്നു മേൽ വിവരിച്ചത്. അടുത്ത ഘട്ടം സഞ്ചബീൽ അഥവാ ചുക്കിന്റെ ചേരുവയുള്ള പാനീയം സേവിക്കുന്ന അവസ്ഥയാണ്. "വയുസ്ഖൗന ഫീഹാ കഅ്സൻ കാന മിസാജുഹാ സഞ്ചബീലാ" (അദ്ദഹർ 18) 'തുടർന്ന് അവർക്ക് നൽകപ്പെടുന്ന ചഷകത്തിന്റെ ചേരുവ ചുക്കാകുന്നു.'…

Continue Readingദർസ് 19 : “അല്ലാഹുവിൽ ദുർഭാവന ഒരിക്കലും വെക്കരുത്“

ദർസ് 18 : “അധർമങ്ങൾ ചെയ്യാത്തതിൽ അഹങ്കരിക്കേണ്ട! സുകൃതങ്ങൾ അനുഷ്ഠിക്കുക!“

ഇക്കാര്യം കൂടി ഓര്‍മ്മിച്ചുകൊള്‍വിന്‍! തഖ്‌വ എന്നത് കൊടിയ പാപങ്ങളില്‍ നിന്ന് വിട്ടുനിക്കുന്നതിന്‍റെ മാത്രം നാമമല്ല. പ്രത്യുത, വളരെ സൂക്ഷ്മമായ പാപങ്ങളില്‍ നിന്നും വിട്ടുനിക്കേണ്ടത് അനിവാര്യമാണ്. പരിഹാസവും അവഹേളനവും നടക്കുന്ന സംഗമങ്ങളില്‍ ചെന്നിരിക്കലോ, അല്ലാഹുവിനേയും റസൂലിനേയും അവഹേളിക്കുന്ന യോഗത്തിലിരിക്കലോ, തന്‍റെ സഹോദരന്‍റെ അന്തസ്സിനുമേല്‍ ആക്രമണം നടത്തപ്പെടുമ്പോള്‍ അത്തരം കൂട്ടങ്ങളില്‍…

Continue Readingദർസ് 18 : “അധർമങ്ങൾ ചെയ്യാത്തതിൽ അഹങ്കരിക്കേണ്ട! സുകൃതങ്ങൾ അനുഷ്ഠിക്കുക!“

ദർസ് 17 : “തഖ്‌വയുടെ പ്രഥമഘട്ടം”

ഏത് കൂട്ടുകെട്ടിലും സമ്മേളനത്തിലുമാണോ അധമ കാര്യങ്ങൾ ഉത്ഭവിക്കുന്നത് അവയിൽ നിന്ന് അകലേണ്ടത് അനിവാര്യമാണ്. മാത്രമല്ല അത്തരം സകല ചീത്തകാര്യങ്ങളുടെയും തരംതിരിവുകളെ സംബധിച്ച് ബോധവും ഉണ്ടായിരിക്കണം. എന്തെന്നാൽ വസ്തുക്കളെ സംബന്ധിച്ച ജ്ഞാനമുണ്ടായിരിക്കണമെന്നതാണ് പ്രഥമകാര്യം. ഏതെങ്കിലും വസ്തുവിനെ കുറിച്ച് അറിവില്ലെങ്കിൽ അതെങ്ങനെ കരസ്ഥമാക്കും? വിശുദ്ധ…

Continue Readingദർസ് 17 : “തഖ്‌വയുടെ പ്രഥമഘട്ടം”

ദർസ് 16 : “പരദൂഷണം, ദുർഭാവന എന്നിവയെക്കുറിച്ച്“

പ്രത്യക്ഷമായിത്തന്നെ കൊടിയ പാപങ്ങളിൽ ഗണിക്കപ്പെടുന്നവയാണ് ചിലത്. ഉദാഹരണത്തിന്, വ്യാജമൊഴി, വ്യഭിചാരം, വിശ്വാസ വഞ്ചന, കള്ള സാക്ഷ്യം, അവകാശ ധ്വംസനം, ബഹുദൈവാരാധന തുടങ്ങിയവ. എന്നാൽ ചില പാപങ്ങൾ സൂക്ഷ്മമായവയാണ്. മനുഷ്യൻ അവയിൽ വ്യാപൃതനായിട്ടുണ്ടെങ്കിലും അറിയുന്നില്ല. യുവത്വത്തിൽ നിന്ന് വാർദ്ധക്യം പ്രാപിക്കുന്നു, പക്ഷെ പാപങ്ങൾ…

Continue Readingദർസ് 16 : “പരദൂഷണം, ദുർഭാവന എന്നിവയെക്കുറിച്ച്“

ദർസ് 15 : “നോമ്പിനെ കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും“

നോമ്പിനെപ്പറ്റി ചിലരുടെ ചോദ്യങ്ങളും മസീഹ് മൗഊദ്(അ) ന്റെ ഉത്തരങ്ങളും. ചോദ്യം : നോമ്പുകാരണു കണ്ണാടി നോക്കാൻ പാടുണ്ടോ? ഉത്തരം : പാടുണ്ട്. ചോദ്യം : നോമ്പുകാരനു തലയിലോ താടിക്കോ എണ്ണ തേക്കാൻ പാടുണ്ടോ? ഉത്തരം : പാടുണ്ട്. ചോദ്യം : നോമ്പുകാരനു…

Continue Readingദർസ് 15 : “നോമ്പിനെ കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും“

ഫലസ്തീൻ പ്രശ്നം

ബി എ റഫീഖ് അവലംബം : സത്യദ്ദൂതൻ മാസിക ഏപ്രിൽ 2003 ഇസ്റായീല്‍ രൂപവല്‍ക്കരണത്തിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഫലസതീന്‍ പ്രശ്നം ഉയര്‍ന്നു വന്നപ്പോള്‍ 1947 ഒക്ടോര്‍ 9-ാം തിയ്യതി ജനറല്‍ അസംബ്ലിയില്‍ ഇത് സംബന്ധിച്ച് അതിശക്തമായ…

Continue Readingഫലസ്തീൻ പ്രശ്നം

ദൈവം സർവ്വവ്യാപി അല്ലേ?

അവലംബം: സത്യദൂതൻ മാസിക, february 2003 എൻ. അബ്ദുർറഹീം, ദൈവത്തിന്റെ സർവ്വവ്യാപിത്വം സ്ഥാപിച്ചുകൊണ്ട് മാതൃഭൂമി വാരികയിൽ (2003 ഫെബ്രുവരി 2) ഒരു ലേഖനത്തിന്നെഴുതിയ പ്രതികരണം ‘ഇസ്ലാം സായീദർശനം' എന്ന തലക്കെട്ടിൽ പി.പി. അബ്ദുർറഹ്മാൻ പെരിങ്ങാടി "മാതൃഭൂമി ആഴ്ചപ്പതിപ്പി“ൽ (ലക്കം 47) എഴുതിയ…

Continue Readingദൈവം സർവ്വവ്യാപി അല്ലേ?

മസീഹ് വരേണ്ടത് മുസ്ലിം ഉമ്മത്തിൽ നിന്നുതന്നെ

ഈസാനബി ജീവനോടുകൂടി ആകാശത്തിലേക്ക് ഉയർത്തപ്പെട്ടിട്ടില്ലെന്നും നേരെ മറിച്ച്, മരിച്ചുപോയിരിക്കുന്നുവെന്നുമാണ് വിശുദ്ധ ഖുർആൻ കൊണ്ടും ഹദീസുകൾകൊണ്ടും സ്ഥാപിതമായിട്ടുള്ളത. കൂടാതെ, നബിതിരുമേനിക്ക് മുമ്പേ കഴിഞ്ഞുപോയ പ്രവാചകൻമാരെല്ലാം മരിച്ചുപോയിരിക്കുന്നു എന്നാണ് സ്വഹാബത്ത് വിധി കല്പിച്ചിട്ടുള്ളതെന്നും ഈസാനബി ജീവിച്ചിരിക്കുയാണെന്ന വിശ്വാസം പിന്നീട് മുസ്ലിംകൾക്കിടയിൽ കടന്നുകൂടിയതാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു. ഇനി…

Continue Readingമസീഹ് വരേണ്ടത് മുസ്ലിം ഉമ്മത്തിൽ നിന്നുതന്നെ